പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ ജനവാസ മേഖലയായ ഇരുപത്തിമൂന്നാം വാർഡിൽ സെന്റ് ജോർജ് പള്ളി സെമിത്തേരി സ്ഥാപിക്കുവാനുള്ള ശ്രമത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം ശക്തമാകുന്നു ...

പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ജനവാസ മേഖലയായ 23-ാ ം വാർഡിൽ ഗവ. ഗേൾസ് എൽ പി സ്കൂളിനോട് കൊട്ട് പിൻഭാഗം സെന്റ് ജോർജ്ജ് പള്ളിയോട് ചേർന്ന് പുതിയ സെമിത്തേരി നിർമ്മിക്കുവാനുള്ള  ശ്രമത്തിനെതിരെ ജനകീയ കൂട്ടായ്മാ  പ്രതിഷേധം ശക്തമാക്കുന്നു 
പെരുമ്പാവൂർ മുനിസ്സിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ള മാസ്റ്റർ പ്ലാൻ അനുസരിച്ച് ജനവാസ മേഖലയായ 23-ാം വാർഡിൽ സ്മശാനമോ, സെമിത്തേരിയോ VAULT നിർമ്മിക്കുന്നത് നിയമപരമായി നിയന്ത്രിച്ചിട്ടുള്ള പ്രദശം ആണിത് . കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് പ്രകാരം സെമിത്തേരിയോ സമാനമോ വോൾട്ടോ ഹസാർഡ് ക്യൂൻസി ഗ്രൂപ്പ് 1 വിഭാഗത്തിൽ പെടുത്തിട്ടുള്ളതാണ്. ഗ്രൂപ്പ് 1 സാൻഡ് ക്യൂൻസി ആളുകളുടെ ആരോഗ്യത്തിന് വിപത്ത് ഉണ്ടാക്കുന്നതാണ്., കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ് പൊലുഷൻ ഇൻഡക്സ് സ്കോർ 41 മുതൽ 59 വരെ ഓറഞ്ച് കാറ്റഗറി ആയി കണക്കാക്കുകയും, സ്മശാന സെമിത്തേരിയോ VAULT കേരള പൊല്യൂഷൻ ബോർഡ് ഓറഞ്ച് കാറ്റഗറി ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.ഇ പ്രദേശം 

ഇങ്ങനെയുള്ള ഹസാർഡസ്റ്റ് കൻസിയിലും, പൊല്യൂഷൻ ഓറഞ്ച് കാറ്റഗറിയിലും കണക്കാക്കി യിട്ടുള്ള സെമിത്തേരിയോ, സ്മശാനമോ, VAULT ജനവാസ മേഖലയിൽ നിർമ്മിക്കുന്നത് ജന ജീവിതം ദുഃസഹമാക്കും..500 ഓളം വർഷം പഴക്കമുള്ള നിത്യപൂജയുള്ള വനദുർഗ്ഗാക്ഷേത്രവും സർപ്പക്കാവും മേൽപറഞ്ഞ സെമിത്തേരി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്നുണ്ടു .ഈ സ്ഥലത്ത് 500 മീറ്റർ റേഡിയസിൽ 700 ആളുകൾ താമസിക്കുന്നു. അവരെല്ലാം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് സ്വന്തം കിണറുകളെയാണ്. സെമിത്തേരി, ഗവ. ഗേൾസ് എൽ.പി.സ്ക്കൂൾ വിദ്യാർഥികളായ  പിഞ്ചുകുട്ടികൾക്ക് ഭീതി ഉണ്ടാക്കുകയും മാനസിക വിഭ്രാന്തി ഉണ്ടാക്കുവാനും സാധ്യതയുണ്ട്..പരിസരവാസികളുടെ എതിർപ്പിനെ മറികടന്ന് ഗവ. ഗേൾസ് എൽ.പി. സ്കൂളിനോട് ചേർന്ന് കിട ക്കുന്ന ഈ സ്ഥലത്ത് സെമിത്തേരി പണിയുന്നതിനുള്ള അനുമതി നിക്ഷേധിക്കണമെന്ന് പരിസരവാ സികൾ ആവശ്യപ്പെടുന്നു.അല്ലാത്ത പക്ഷം സമരപരിപാടികാലുമായി മുന്നോട്ടോ പോകുവാനാണു ജനകീയ കൂട്ടായ്മയുടെ തീരുമാനം 



 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News